Wednesday 15 May 2013

RE: [www.keralites.net] വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടും

 

Dear Mr. Aggarwal

You are again rubbing the Keralites at the wrong side by calling them as communalists. You can call  the CPM by any name, I do not mind, they deserve it. But calling names to all Keralites, you will be hit hard and you will  realise it only after you are hit. You might have not forgotten the rubbing you  got when you have called all Keralites as Goondas. 

So I expect an apology from you in this regard

T. Mathew


Date: Wed, 15 May 2013 23:28:34 -0700
From: pka_ur@yahoo.com
Subject: Re: Fw: [www.keralites.net] വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടും
To: Keralites@yahoogroups.com; jaras02@yahoo.com
CC: mathew289@gmail.com; thomasmathew47@hotmail.com; chandra1510@gmail.com


CPM and  keralites are the biggest communal forces even bigger then Congress, SP, BSP, RJD, etc. In fact CPM and  keralites are the  anti nation by nature. If CPM  remain continue in Kerala, its status will be like Kashmir. 

 
Ln. P.K. Agrawal
 
--- On Wed, 5/15/13, abdul razak <jaras02@yahoo.com> wrote:

From: abdul razak <jaras02@yahoo.com>
Subject: Fw: [www.keralites.net] വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടും
To: "mathew289@gmail.com" <mathew289@gmail.com>, "mekkalathil@yahoo.co.in" <mekkalathil@yahoo.co.in>, "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Wednesday, May 15, 2013, 3:18 AM

 
dear friend

you have no idea about CPM, or communists,only know about medias propaganda, there is no value of induviduals, mvr,kr gouri even vs or pinarayi
the party will be there to secure common value of poor people and against phasists like rss & ndf ,other communal elements. the keralite need the prty to save them from communal forces

best regards

----- Forwarded Message -----
From: mathew289 <mathew289@gmail.com>
To: keralites <Keralites@yahoogroups.com>; mekkalathil@yahoo.co.in
Sent: Wednesday, May 15, 2013 6:34 AM
Subject: Re: [www.keralites.net] വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടും



IN SHORT VS minus CPM = TOTAL CORRUPT COMMUNIST PARTY.   SO NEVER ACT ACCORDING TO WHIMS AND FANCIES OF OFFICIAL CPM'S DESIRE.  IT WILL COMPLETELY DESTROY CPM.

VS = CPM.

Regards

Mathew


On Tue, May 14, 2013 at 11:54 AM, SALAM M <mekkalathil@yahoo.co.in> wrote:
 

വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടും

 
വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടും
ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എം ആണ്. ആളുകൊണ്ടും അര്‍ഥംകൊണ്ടും അതിനെ വെല്ലാന്‍ മറ്റൊരു സംഘടനയില്ല. സംഘടനാ സംവിധാനത്തിന്‍െറ കാര്യത്തിലും സമ്പത്തിന്‍െറ കാര്യത്തിലും അതിനോട് കിടപിടിക്കാന്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ല. ഒരുകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചിരുന്നത് ഒറ്റക്കല്ലില്‍ തീര്‍ത്ത സമഗ്ര ശില്‍പംപോലെയായിരുന്നു. ഏകശിലാരൂപിയായ പ്രസ്ഥാനത്തിന് തീരുമാനം ഒന്നുമാത്രമായിരുന്നു. അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു ഉരുക്കുസേനപോലെ പാര്‍ട്ടി. അതുകൊണ്ട് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാകുമായിരുന്നു. പാര്‍ട്ടിയെക്കുറിച്ച് ബഹുജനങ്ങളില്‍ ആരാധന വളര്‍ന്നു. പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കും പാര്‍ട്ടിയോട് മതിപ്പുണ്ടായിരുന്നു. പക്ഷേ, ഇതെല്ലാം പഴയ കഥകളായി മാറി. കേന്ദ്രീകൃത ജനാധിപത്യ സംഘടനാ സംവിധാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കരുത്ത്. സംഘടനയുടെ തീരുമാനങ്ങള്‍ ഭൂരിപക്ഷ അഭിപ്രായമായിരുന്നു. വ്യക്തമായ അഭിപ്രായമുള്ളതും ഉറച്ച നിലപാടുള്ളതുമായ നേതൃത്വത്തെക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്പന്നമായിരുന്നു. സര്‍ഗാത്മക നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളെയും നയങ്ങളെയും മറ്റു നേതാക്കളുടെ ഇടയില്‍ അവതരിപ്പിച്ച് അവരുടെകൂടെ അംഗീകാരം നേടി സംഘടനാ തീരുമാനമായി അവയെ മാറ്റുമായിരുന്നു. സ്വന്തം അഭിപ്രായങ്ങളെ ഭൂരിപക്ഷത്തിന്‍െറ അഭിപ്രായമായി വികസിപ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് ഏകശിലാരൂപിയായ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ രൂപപ്പെട്ടിരുന്നത്.
ഏവര്‍ക്കും സ്വീകാര്യമായിരുന്ന ഈ സംവിധാനം തകരാന്‍ തുടങ്ങുന്നത് നേതാക്കള്‍ക്ക് സര്‍ഗാത്മകമായ കഴിവുകള്‍ ഇല്ലാതാവുന്നതോടുകൂടിയാണ്. നേതൃനിരയില്‍ വ്യാജനേതാക്കള്‍ കടന്നുവരാന്‍ തുടങ്ങിയതോടുകൂടി സംഘടനയുടെ ബന്ധം തൊമ്മിയും പട്ടേലരും തമ്മിലുള്ള പോലെയായി. വിധേയന്മാരുടെ ലോകം പാര്‍ട്ടിക്കകത്ത് തുറക്കാന്‍ തുടങ്ങി. പാര്‍ട്ടിയില്‍ വിഭാഗീയത മുടിയഴിച്ചാടി. വിഭാഗീയതയുടെ വിരുന്നുത്സവങ്ങളിലെ മെത്രാപ്പോലീത്തമാരായി വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മാറി. ഇവര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയവും കേന്ദ്രീകൃത ജനാധിപത്യ മൂല്യങ്ങളും ശ്വാസംമുട്ടി മരിച്ചു. പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ മിടുക്കരായി ചാരന്മാര്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നു. ഇവര്‍ക്ക് നേതാക്കളുടെ അനുഗ്രഹാശിസ്സുകളുണ്ടായി. പാര്‍ട്ടി നേതാക്കള്‍ ഭക്തവത്സലന്മാരായി. പിണറായി വിജയന്‍െറ അനുയായികളും അച്യുതാനന്ദന്‍െറ അനുയായികളും പാര്‍ട്ടി രഹസ്യം ചോര്‍ത്തി പത്രങ്ങളില്‍ എത്തിച്ചു. പലരും തിരിച്ചറിയപ്പെട്ടു. എന്നാല്‍, ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് അച്യുതാനന്ദന്‍െറ അനുയായികള്‍ക്കായിരുന്നു. കാരണം പാര്‍ട്ടിയില്‍ അവര്‍ക്കും അധികാരമില്ലായിരുന്നു. അതിനാല്‍ അവര്‍ ന്യൂനപക്ഷമായി. ചരിത്രം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. സത്യസന്ധന്‍ കുരിശില്‍ ഏറ്റപ്പെട്ടു. സോക്രട്ടീസ് മുതല്‍ അച്യുതാനന്ദന്‍വരെ ചരിത്രത്തിന് നല്‍കാനുള്ള പാഠം ഒന്നുതന്നെയാണ്. തന്‍െറ വിശ്വസ്തരായ സുരേഷും ബാലകൃഷ്ണനും ശശിധരനും വാര്‍ത്ത ചോര്‍ത്തിയിട്ടില്ലെന്ന് വി.എസ് പറഞ്ഞില്ല. അവര്‍ ചോര്‍ത്തിയതുപോലെ പാര്‍ട്ടിയുടെ ഔദ്യാഗിക നേതൃത്വവും വാര്‍ത്ത ചോര്‍ത്തി. അവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നാണ് വി.എസ് ചോദിച്ചത്. അതിന് അദ്ദേഹത്തിന് ആശ്വാസം ലഭിച്ചു. വി.എസ് ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമീഷന്‍ വരുന്നു. തന്‍െറ ചിറകരിയരുതെന്ന് പറഞ്ഞ വി.എസിന്‍െറ ചിറകുകള്‍ വെട്ടിമാറ്റി. വ്രണിതനായ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒരു അന്വേഷണ കമീഷനും വെച്ചു. ഭാവിയില്‍ ഈ കമീഷന്‍ അറിയപ്പെടുന്നത് ആശ്വാസ കമീഷന്‍ എന്ന പേരിലായിരിക്കും. ഇതുകൊണ്ട് പക്ഷേ പാര്‍ട്ടിയുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. അച്യുതാനന്ദന്‍ പറഞ്ഞതൊന്നും പാര്‍ട്ടി പരിഗണിച്ചില്ല. ഇക്കഴിഞ്ഞ പോളിറ്റ് ബ്യൂറോയില്‍ അച്യുതാനന്ദന്‍ പറഞ്ഞത് കേരളത്തിലെ പാര്‍ട്ടിയുടെ ജനവിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമടക്കം അറുപതിലധികം പേര്‍ ജയിലിലാണ്. പാര്‍ട്ടിയാണ് ടി.പിയെ കൊന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇത് തിരുത്താനുള്ള സര്‍ഗശേഷി പാര്‍ട്ടി വീണ്ടെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പാര്‍ട്ടിയാണ് അത് ചെയ്തതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അച്യുതാനന്ദന്‍ പ്രഖ്യാപിക്കുമ്പോള്‍ അത് സി.പി.എമ്മിന്‍െറ തീരുമാനം എന്ന നിലയിലാണെന്ന് അദ്ദേഹം അടിവരയിടുന്നു. ഇത് പാര്‍ട്ടിയില്‍ സംഘര്‍ഷധ്രുവങ്ങളെ സൃഷ്ടിക്കുന്നു. ഇതാണ് പാര്‍ട്ടിയുടെ പ്രതിസന്ധി. ലാവലിന്‍ അഴിമതിയില്‍ പിണറായി വിജയന്‍ പ്രതിയാണെന്ന് അച്യുതാനന്ദന്‍ വിശ്വസിക്കുകയും അത് പൊതുസമൂഹത്തിന്‍െറ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയെ കള്ളനെന്ന് കേന്ദ്രകമ്മിറ്റി അംഗം വിളിക്കുകയും അതിനുശേഷം ഇരുവര്‍ക്കും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയുകയും ചെയ്യുമ്പോള്‍ അത് പാര്‍ട്ടിയുടെ പ്രതിസന്ധിയെ വെളിപ്പെടുത്തും. അതുകൊണ്ടാണ് പാര്‍ട്ടി പ്രതിസന്ധിയുടെ ചുഴിയിലാണെന്ന് അനുമാനത്തില്‍ എത്തുന്നത്.
കേന്ദ്രകമ്മിറ്റി അംഗമായ അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണം എന്നതായിരുന്നു കേരളത്തിന്‍െറ ഔദ്യാഗിക നേതൃത്വത്തിന്‍െറ ആഗ്രഹം. സംസ്ഥാന കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം കൂടിയായിരുന്നു അത്. അതുപക്ഷേ അംഗീകരിക്കാന്‍ കേന്ദ്രനേതൃത്വം തയാറായില്ല. പാര്‍ട്ടിയുടെ സംഘടനാരീതികള്‍ അനുസരിച്ച് സംസ്ഥാന കമ്മിറ്റി ഒരു പ്രമേയം ഭൂരിപക്ഷത്തിന്‍െറ അടിസ്ഥാനത്തില്‍ പാസാക്കിയാല്‍ അത് അംഗീകരിക്കാനുള്ള സംഘടന ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഒരു പ്രമേയ രൂപത്തില്‍ അത് കേന്ദ്ര കമ്മിറ്റിയിലോ പോളിറ്റ് ബ്യൂറോയിലോ വെക്കാന്‍ സംസ്ഥാന നേതൃത്വം തയാറാവാഞ്ഞത്.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാവുന്നതുപോലെ അച്യുതാനന്ദനെ ഒഴിവാക്കി മുന്നോട്ടുപോകാന്‍ കേരളത്തിലെ സി.പി.എമ്മിന് ആവില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അറിയാം. മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ അച്യുതാനന്ദന്‍ സൃഷ്ടിച്ച പ്രതിച്ഛായ അഴിമതിക്കെതിരായ പോരാളി എന്നാണ്. നേതാവിനെ പുറത്താക്കാന്‍ നടക്കുന്ന പാര്‍ട്ടി, അഴിമതിയെ അകത്താക്കാന്‍ നടക്കുന്ന പാര്‍ട്ടിയായിരിക്കും എന്ന യുക്തിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടുക. അതുകൊണ്ടാണ് അച്യുതാനന്ദനെ പാര്‍ട്ടി പുറത്താക്കാത്തത്. സ്വാഭാവികമായും അച്യുതാനന്ദനെ പുറത്താക്കാന്‍ ശ്രമിച്ചാല്‍തന്നെ സി.പി.എം അഴിമതിക്കാരുടെ സംരക്ഷണസംഘമായി മാറും. സത്യം പറഞ്ഞതിനാണ് തന്നെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കിയതെന്ന് അച്യുതാനന്ദന്‍ പറഞ്ഞത് ഇപ്പോഴും ജീവനോടെ നില്‍ക്കുകയാണ്. ഇനിയും സത്യങ്ങള്‍ തുറന്നുപറയാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് കേന്ദ്രകമ്മറ്റിയില്‍നിന്നും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും തന്നെ പുറത്താക്കാന്‍ ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറയുന്നു.
കേന്ദ്രകമ്മിറ്റി കഴിഞ്ഞപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യാന്‍ ബാക്കിവെച്ച ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് കേരളത്തിലെ ഔദ്യാഗിക നേതൃത്വവും അച്യുതാനന്ദനും പുലര്‍ത്തുന്ന രാഷ്ട്രീയ വീക്ഷണങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഉണ്ടെങ്കില്‍ അവ എന്താണ് എന്നതത്രെ. കേരളത്തിന്‍െറ സാമൂഹിക ജീവിതം രൂപീകരിക്കുന്നതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. നവോത്ഥാന ആശയങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഇടതുഭാവുകത്വം നിര്‍മിച്ചു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങിനിന്നില്ല. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും അത് പടര്‍ന്നിറങ്ങി. കേരളത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ പരിശോധിച്ചാല്‍പോലും അതിനൊരു ചെറിയ ചുമപ്പ് കാണാം.
പുതിയ ആകാശവും പുതിയ ഭൂമിയും അതില്‍നിന്ന് ഉരുവം കൊണ്ടതാണ്. ഇതെല്ലാം കാലക്രമത്തില്‍ ദ്രവിച്ചുതീരുന്ന തകര്‍ച്ചയുടെ കാഴ്ചയാണ് ഇപ്പോള്‍ സി.പി.എം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സി.പി.എം ചര്‍ച്ച ചെയ്യപ്പെടുന്നത് ജീര്‍ണതയുടെ പേരിലാണ്. അങ്ങനെ ജീര്‍ണിച്ച സി.പി.എമ്മില്‍ ഉയരുന്ന കലാപത്തിന്‍െറ ജ്വാലമുഖം ദീപ്തമാക്കുന്ന ജോലിയാണ് വി.എസ് ചെയ്യുന്നത്. അതിലാണ് വി.എസ് ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രീയം കിടക്കുന്നത്. ഷോപ്പിങ് മാളുകളും മെഴുകു മ്യൂസിയങ്ങളും നിര്‍മിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പരിവാരസമേതം വിദേശമലയാളികളെ സന്ദര്‍ശിക്കാന്‍ ഇറങ്ങിയത് പുതിയ പാര്‍ട്ടി ശൈലിയാണ്. അതില്‍ ഇടതുപക്ഷ രാഷ്ട്രീയമില്ല. കാരണം അത് മനുഷ്യന്‍െറ അടിയന്തര ആവശ്യങ്ങളെ സാക്ഷാത്കരിക്കുന്നില്ല. ചെറിയൊരു ന്യൂനപക്ഷത്തിന് സ്വര്‍ഗം നിര്‍മിക്കാനുള്ള വഴിയാണ് അത്. അത് മുതലാളിത്ത മാര്‍ഗമാണ്. പ്ളഷര്‍ഹണ്ടുകളും ജലക്രീഡാകേന്ദ്രങ്ങളും നിര്‍മിക്കുന്നത് പാര്‍ട്ടി അജണ്ടയാവുന്നത് മുതലാളിത്ത ആഭിമുഖ്യം കൊണ്ടാണ്. ഔദ്യാഗിക നേതൃത്വത്തോടുള്ള വൈരാഗ്യം കൊണ്ടാണെങ്കിലും ഇതിനെയെല്ലാം വി.എസ് എതിര്‍ത്തു. ആ എതിര്‍പ്പുയര്‍ത്തുന്ന രാഷ്ട്രീയമാണ് അച്യുതാനന്ദന്‍ ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രീയം. അച്യുതാനന്ദന്‍ മുന്‍നിന്ന് നടത്തിയ പല കലാപങ്ങളും ജനങ്ങള്‍ക്ക് സ്വീകാര്യമായ കാര്യമായിരുന്നു. കൊക്കക്കോളക്കെതിരായ സമരം ആഗോളീകരണത്തിനെതിരെയും പ്രാദേശിക ജനസമൂഹത്തിന്‍െറ സാംസ്കാരിക പ്രതിരോധത്തിന് വേണ്ടിയുള്ളതുമായിരുന്നു. ജലസ്രോതസ്സ് സംരക്ഷണവും ആവാസവ്യവസ്ഥ കാക്കലും അതിന്‍െറ ലക്ഷ്യമായിരുന്നു.
മതികെട്ടാനിലും ഏലമലയിലും തുറന്നത് പാരിസ്ഥിതിക പോരാട്ടങ്ങളായിരുന്നു. മൂന്നാറില്‍ ഭൂമാഫിയക്കെതിരെ ജനശ്രദ്ധ തിരിച്ചു. ലോട്ടറി മാഫിയക്കും ചന്ദനകടത്തുകാര്‍ക്കും എതിരെ പോരടിച്ചു. ഇതെല്ലാം വി.എസ് തുടര്‍ന്നോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് ഉത്തരം പറയേണ്ടിവരും. പക്ഷേ, വി.എസ് അടയാളപ്പെടുത്തിയ ഇത്തരം പ്രക്ഷോഭങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ലാവലിന്‍ അഴിമതിക്കെതിരായ വി.എസിന്‍െറ ശബ്ദം അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇതൊന്നും പരിഹരിക്കാന്‍ കേന്ദ്ര കമ്മിറ്റിക്കും പോളിറ്റ്ബ്യൂറോക്കും കഴിഞ്ഞിട്ടില്ല. അതിനാല്‍ വി.എസും പാര്‍ട്ടിയും തമ്മിലുള്ള വൈരുധ്യം കുറയുകയല്ല കൂടുകയാണ് ചെയ്യുക. ഇത് വീണ്ടും വീണ്ടും പാര്‍ട്ടിയെ പ്രത്യയശാസ്ത്ര പ്രതിസന്ധിയിലേക്കും സംഘടനാ പ്രതിസന്ധിയിലേക്കും നയിച്ചുകൊണ്ടിരിക്കും.

www.keralites.net



--
मँथ्यु अब्राहम  




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] Samsung Galaxy Mini Locked

 

I have experience too, but i try first  switch off  mobile , remove battery, again insert battery and on the 
device. then u try,,further if not open, the go to youtube and see the demo..it how to unlock the too many pattern on samsung mobile, hope you will get it..

br.
 
MOHD ABDUL RAOOF
MOB: 0507 235 681-ksa riyadh.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] : World's Most Lazy People

 

Do you feel guilty for making it to the weekend so tired that you don't even want to move a finger? Then meet these lazy people who took laziness to a whole new level.
Because walking the dog doesn't mean you also have to walk.

Fun & Info @ Keralites.net
Too lazy to buy stamps. At least he/she included a tip. Talk about lazy people!

Fun & Info @ Keralites.net
No wonder they say fast food makes you get fat.

Fun & Info @ Keralites.net
Too lazy to pee standing… what?

Fun & Info @ Keralites.net
Too lazy to beg.

Fun & Info @ Keralites.net
Definition of bureaucracy. The roadkill remover guy is totally different from the street painter.

Fun & Info @ Keralites.net
Too lazy to drink your own beer?

Fun & Info @ Keralites.net
Why take out your pajamas if you have to wear them all over again when you get home?

Fun & Info @ Keralites.net

Fun & Info @ Keralites.net
This guy can be lazy but he is definitely creative!

Fun & Info @ Keralites.net
Why on earth do they go to the gym?

Fun & Info @ Keralites.net
Laziest surfer ever.

Fun & Info @ Keralites.net

Fun & Info @ Keralites.net
Too lazy to protest.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] ഞാന്‍ പ ്രധ ാനമന്ത്രി ഡ ോ.മന്‍‌മോഹ ന്‍ സ ിങ്ങിന്റെ ഒരാരാ ധ കനാണ്.

 

Dear Brother,

I totally agreed with your views with a descending note.   But, the present so called coalition parties are total failure.    They look after their party and their so called leaders only.   (SP, BSP, DMK, TMC, etc. etc..),   They ruin our countries economy / wealth by one or another way.   Major can't oppose also.   For eg. various Scams... Telecom. etc... etc.   Black mailing is not at all acceptable.   

mathew


On Wed, May 15, 2013 at 4:15 PM, Nawab M. Khan <khannm@saptco.com.sa> wrote:

Dear Mr. Abraham,

 

Sir, The first point you have described is acceptable, no doubt you are keeping well knowledge.

 But, Sir if you don't mind for the second- SINGLE RULING PARTY TO RUN  OUR COUNTRY from my little knowledge it may be not good for country as well as for public security.

Because whatever, however, whenever they want to do for their benefit the will do without any permission. Because no coalition parties to hold them. And  the opposition party will make only propaganda to get next chance to rule.

Sir, If I have mistaken please correct.

 

 Thanks with regards,

Nawab Mohammed

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of mathew289
Sent: Wednesday, May 15, 2013 6:30 AM
To: keralites; rajmrajm70@yahoo.com
Subject: Re: [www.keralites.net]
ഞാന്‍ പ ്രധ ാനമന്ത്രി ഡ ോ.മന്‍‌മോഹ ന്‍ സ ിങ്ങിന്റെ ഒരാരാ ധ കനാണ്. mathew289 [mathew289@gmail.com]

 

 

Dear Friend,

 

Total Credit goes to late Hon'ble Prime Minister, Narasinghma Rao only.   Because of his stern directions, India becomes this stage.   Further our leaders like V.P. Singh, Dev Gowda, Chandrashkar, etc. etc. ruined the country for their credit and to please to run the coalition Government.  OUR COUNTRIES MONEY GONE ON VARIOUS NON-DEVELOPMENT ACTIVITIES. 

 

 

FIRST WE NEED SINGLE RULING PARTY TO RUN  OUR COUNTRY.  REGIONAL PARTIES AT STATE LEVEL ONLY AND NOT AT CENTRAL .  OTHERWISE COALITION PARTIES WILL BLACK MAIL AND GOVERNMENT HAVE TO ACT ACCORDING TO COALITION'S DRAMA.  COUNTRIES FUND AND DEVELOPMENT MAY AFFECT BADLY.

 

I SINCERELY REQUEST YOU TO CONSIDER YOU VIEWS ON SINGLE RULING PARTY (WHICH EVER YOU CONSIDER).

 

 

ALL THE BEST.

 

MATHEW ABRAHAM

Mumbai

 

 

 

 

 

2013/5/14 John Thomas <joal0791@yahoo.com>

 

അമിതാവേശവും അമിതാരാധനയും കൊണ്ടാണ് നിങ്ങല്ലെല്ലാം മൻമോഹൻ സിങ്ങിനു ഇല്ലാത്ത പട്ടങ്ങൾ കൊടുക്കുകയാണ്. രണ്ടു മൂന്നു കാര്യങ്ങൾ ഒന്ന് പറഞ്ഞുകൊള്ളട്ടെ. ഒരു ഗവണ്മെന്റ് ഇന്റെ കൂട്ടായ തീരുമാനമായിരുന്നു സാമ്പത്തീക ഉദാരവല്കരണം. അത് കൊണ്ട് തന്നെ അതിന്റെ ക്രെഡിറ്റ്‌ ആ ഗവണ്മെന്റ് ഇന്റെ അമരക്കാരനായ പ്രധാന മന്ത്രിക്കു കൊടുക്കണം. അതായത്  ക്രെഡിറ്റ്‌ നരസിംഹ റാവുവിന് കൊടുക്കണം. പിന്നീട, അദേഹത്തിനു മുഴുവൻ സുപ്പോര്ട്ടും നല്കിയ പാർട്ടിക്ക് കൊടുക്കണം രണ്ടാമത്തെ ക്രെഡിറ്റ്‌.

പക്ഷെ ഇതൊക്കെ പറയുമ്പോഴും, ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും, പൊതു മുതൽ വിറ്റൊഴിക്കതെയും ലോക ബാങ്കിൽ നിന്നും കടമെടുക്കതെയും ഈ രാജ്യം മുന്നോട്ടു പോകുമായിരുന്നില്ല. ഇതിനെല്ലാം ഉള്ള ഏറ്റവും ആദ്യപടിയാണ് ഭരണകൂടത്തിന്റെ സമീപനം മാറ്റൽ, കൂടുതൽ ഉദാരമായി ലോക മൂലധന ശക്തികൊളോട് സമീപനം സ്വീകരിക്കുക. അങ്ങിനെ ഉദാരവല്കരണം ആ കാലത്തിന്റെ ആവശ്യം ആയിരുന്നു. ആ ഗവണ്മെന്റ് അത് ചെയ്തില്ലായിരുന്നു വെങ്കിൽ തീര്ച്ചയായും തുടര് സര്കാരുകൾ അത് ചെയ്യ് മായിരുന്നു. മുന്നാം ലോക രജ്യങ്ങൽ ഏതാണ്ട് മുഴുവൻ തന്നെ ഇതേ സമയം തന്നെ ഈ മാറ്റത്തിന് വിധേയമായതും ഇതുമായി കൂട്ടി വായിക്കണം. അതൊരു ആഗോള പ്രതിഭാസം ആയിരുന്നു, അല്ലാതെ ഒരാളുടെ കണ്ടുപിടുത്തം അല്ല.

ഇനി ഇതെല്ലാം മറന്നു എല്ലാം മൻമോഹൻ ഒറ്റയ്ക്ക് ചെയ്തതാണ്, മന്ത്രിസഭയുടെ യാതൊരു ഇടപെടലും ഉണ്ടായില്ല അല്ലെങ്കിൽ ഉണ്ടായിട്ടും നാടിന്റെ നന്മ്മക്ക് വേണ്ടി എല്ലാം അതിജീവിച്ചു ഇതെല്ലാം ചെയ്തു എന്ന് സമ്മതിച്ചാൽ പോലും ജനിപ്പിച്ചത് കൊല്ലാനുള്ള അര്ഹത ആവില്ലല്ലോ!

പിന്നെ അവസാനമായി അഴിമതിയുടെ അഴുക്കുകുണ്ടിൽകിടന്നുകൊണ്ട് ഞാൻ മാത്രം ഇതില്നിന്നെല്ലാം വ്യത്യസ്തൻഎന്ന് സ്ഥിരമായി പറയുന്നതിന് പകരം ഇറങ്ങി പോകാനുള്ള ആര്ജവം കാണിക്കണം.

 


From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, May 12, 2013 5:26 PM
Subject: Re: [www.keralites.net]
ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്.

 

 

മ ന്‍ ന്‍മോഹന്‍ ഇല്ലായിരുന്നങ്ങില്‍ ആരോപണങ്ങള്‍ പത്തോ ആയിരമോ കോടിയില്‍ ഒതുങ്ങിയനെ ! ഈ പറയുന്ന ലക്ഷം കോടികളിലേക്ക്‌ എത്താന്‍ മാത്രം രാജ്യം വളരില്ലായിരുന്നു. 40 വയസ്സ്‌ എങ്കിലും പ്രായം ഉള്ളവര്‍ക്ക്‌ 90 കളിലെ ഇന്ത്യയെ ഓര്‍മ്മയുണ്ടാവും.. തോനൂറുകളിൽ രാജ്യത്തു നിലവിൽ വന്ന വിപിസിങ്ങും, ദേവഗൌഡ, ഗുജറാൾ, ചന്ദ്രശേകർ എന്നിവരുടെ നേതൃത്തത്തിൽ വനന അസ്ഥിര സർക്കാരുകൾ വരുത്തിവെച്ച കടകെണിയിൽ നിന്നും കരകയറിയത് മന്മോഹന്സിങ്ങിന്ടെയ് സാമ്പത്തിക നയം നടപാക്കിയ ശേഷം ആണ്...... ആ കാലയളവിൽ രാജ്യത്തിന്ടെ അഭിമാനമായിരുന്ന കരുതൽ സ്വര്ണ്ണം വരെ പണയത്തിൽ ആയിരുന്നു., അന്നത്തെ ആധുരാവസ്ഥയിൽ യിൽനിന്നും നുറ് ഇരട്ടി രാജ്യം എല്ലാ തരത്തിലും മുന്നേറി, ലോകതെ നാലാം വന്ഷക്തിയായി വളരാനും ആയി.സർക്കാരിന്ടെ ക്ഷേമ പദ്ധധികൾ രാഷ്ട്രിയ വയിര്യം കാരണം കണ്ടിലെന്ന് നദികുനവർക്കു വരും നാളിൽ അത് അന്ഗീകരികേണ്ടി വരും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല.....തൊഴിൽ ഉറപ്പ്, വിദ്യാഭ്യാസ അവകാശ നിയമം, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം എന്നിവ ഇന്ത്യയുടെ ചരിത്രത്തിൽ തന്നേ ഏറ്റവും തിലക്കമാർന്ന പദ്ധധികൾ ആണ്.


From: baby nambiar <babynambiar@gmail.com>
To: Keralites@yahoogroups.com
Sent: Sunday, 12 May 2013 8:34 AM
Subject: Re: [www.keralites.net]
ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്.

 

 

ഗുഡ് മോര്നിംഗ് മൈ ഡിയർ ഫ്രണ്ട്... ഈ മെയിൽ കണ്ടിട്ട് ആണ് ഞ്ഹാൻ ഇതിനു റിപ്ല്യ്‌ അയക്കുന്നത് , മൻമോഹൻ സിന്ഘിനെ കുറിച്ച് നിന്ഘൽ പറയുന്നത് കേട്ട്, അദ്ധേഹത്തിന്റെ സാമ്പത്തിക പരിഷകരങ്ങ്ഹനെയ് പുകശ്തി പറയുന്നത് കേട്ട് ശ്രധിച്ചതാണ്, ശരിയാണ്  നിന്ഘൽ പറയുന്നത് , എന്ന് വച്ച് നരസിംഹരവ് ഭരിച്ച സമയത്തിൽ നിന്നും ലോകം വളരെ മുന്നോട്ട് പോയിരിക്കുന്നു എന്ന് നിന്ഘൽ മരകരുത്, അന്ന് ചെയ്തത് കണ്ടില്ല എന്നല്ല , ഇന്ന് നമ്മൾ ലോഖതിനു മുന്നില് എന്ത് ചെയ്യുന്നു എന്നതാണ് വലുത്, കാരണമ നാളെയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അതാണ് വേണ്ടത്, മനമോഹഞ്ഞിയെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്, ഇന്ന് നമ്മൾ ലോഖതിനു മുന്നില് എന്ത് ചെയ്യുന്നു എന്നതാണ് മറ്റു രാജ്യന്ഘൽ ശ്രദ്ധിക്കുന്നത് ...രാജ്യത്തിൻറെ പുരോഗതിയെ പിറകോട്ടു നീക്കുന്നതെന്തും ഇല്ലാതാകണം, അതിൽ പ്രദാനം ആണ് അഴിമതി , അത് ഇന്ന് ഒരു കാൻസർ പോലെ പടരുകയാണ്, രാജ്യനന്മ ആഗ്രഹിക്കാത്ത ഒരു ടീം ഭരിക്കുമ്പോൾ ഇത് എല്ലാ രാജ്യന്ഘളിലും ഉണ്ടാകുന്നതാണ്, അങ്ങ്ഹനെയ് വരുമ്പോൾ  ഓരോരുത്തരും സ്വയം നന്നാവാൻ ആഗ്രഹിക്കും , അത് അഴിമാതിയില്ലെക് നീന്ഘും, ഇന്ത്യയിലും ഇതാണ് കാണുന്നത്, മനമോഹനു അഴിമതിക്ക് എതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നത് യാദര്ത്യ്മാണ്, പുതിയ മന്ത്രിമാരെ കൊണ്ട് വനത് കൊണ്ട് മാത്രം കാര്യമില്ല, പോവേര്ഫുല്ൽ ആയി സംസരികാനും കഴിയണം, കൂടെയുല്ലവര്ക്ക് മനസിലാകണം ശക്തനായ പ്രിമേ മിനിസ്റെർ ആണ് ഇത് എന്ന്, രാജ്യനന്മ ആഗ്രഹിക്കുന്ന ഒരു ടീം വരണം നമ്മുടെ രാജ്യത്തു എങ്കിൽ മാത്രമേ മാറ്റം സാധ്യമാകുകയുള്ളു.. ജയ് ഹിന്ദ്‌

 

On Sat, May 11, 2013 at 4:59 PM, Raj M <rajmrajm70@yahoo.com> wrote:

 

ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി ആയിരുന്നുകൊണ്ട് അദ്ദേഹം നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഇന്ന് കാണുന്ന പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചത് എന്ന് ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍, സ്വര്‍ണ്ണം പണയം വെച്ച് നിത്യനിദാനച്ചെലവുകള്‍ നടത്തേണ്ട സ്ഥിതിയില്‍ എത്തിയ ഇന്ത്യ ഇതിനകം മറ്റൊരു സോമാലിയ ആയിമാറിയിട്ടുണ്ടാകും എന്നും ഞാന്‍ കരുതുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എത്രയോ കോടാനുകോടി രൂപ ആവശ്യമായി വരുന്ന നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാരിന്റെ ഖജനാവില്‍ എത്തുന്നത് മന്‍‌മോഹന്‍ സിങ്ങിന്റെ നയം ഒന്ന് കൊണ്ട് മാത്രമാണ്. രാജ്യം ഇന്ന് എത്രയോ പുരോഗതിയില്‍ എത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ രാജ്യത്ത് നിശബ്ദമായ ഒരു സാമ്പത്തിക വിപ്ലവം തന്നെയാണ് നടന്നത്.

മന്‍‌മോഹന്‍ സിങ്ങിനെതിരെ പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങളും ഭര്‍ത്സനങ്ങളും ഉയരുന്നത് രാഷ്ട്രീയശത്രുത നിമിത്തമാണ്. അതങ്ങനെ തന്നെയാണ് വേണ്ടത്. അത്രമാത്രം രാഷ്ട്രീയനിലവാരവും സംസ്ക്കാ‍രവും മാത്രമേ നമുക്ക് പാടുള്ളൂ. തന്റെ പാര്‍ട്ടിയല്ലെങ്കില്‍, താന്‍ ആരാധിക്കുന്ന നേതാവല്ലെങ്കില്‍ തെറി പറയണം എന്ന സംസ്ക്കാരത്തില്‍ നിന്ന് നമ്മള്‍ വളരരുത്. പരസ്പരബഹുമാനം എന്ന ജനാധിപത്യസംസ്ക്കാരം നമുക്ക് പറഞ്ഞതല്ല.

ഇപ്പോള്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജി വെക്കാനിടയായത് അങ്ങേയറ്റം ദുര്‍ഭാഗ്യകരമാണ്. അതിലും അശ്വിനികുമാറിന്റെ രാജിക്ക് ഒരു ന്യായീകരണവും ഇല്ല. കല്‍ക്കരിപ്പാട നഷ്ടക്കണക്ക് എന്നത് സി.എ.ജി.യുടെ മറ്റൊരു ഊഹക്കണക്കാണ്. അതിന്റെ പേരിലാണ് സി.ബി.ഐ.യുടെ കേസ്. അതുമായി ബന്ധപ്പെട്ട് സി.ബി.ഐ.കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിയമമന്ത്രി കണ്ടു എന്നതാണ് അശ്വിനില്‍കുമാറിന്റെ പുറത്താക്കലില്‍ കലാശിച്ചത്. പവന്‍ കുമാര്‍ ബന്‍സലുമായി ബന്ധപ്പെട്ട റെയില്‍‌വേക്കോഴ പൊടുന്നനെ എങ്ങനെ വന്നു എന്നറിയില്ല. സി.ബി.ഐ.ആയിരത്തോളം ഫോണ്‍‌കോളുകള്‍ പരിശോധിച്ചുപോലും. അപ്പോള്‍ അങ്ങനെ ഒരു കേസ് നിലവില്‍ ഉണ്ടായിരുന്നോ? അതോ കേസ് ഉണ്ടാക്കാന്‍ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയായിരുന്നോ? എന്തായാലും എല്ലാം ചടപടേ എന്നായിരുന്നു.

ശ്രീമതി സോണിയാഗാന്ധി തിടുക്കത്തില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയി രണ്ട് മന്ത്രിമാരെയും തല്‍ക്ഷണം പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാം ഒരു മണിക്കൂറിനള്ളില്‍ സംഭവിച്ചു. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ കേന്ദ്രമന്ത്രിസഭയും കോണ്‍ഗ്രസ്സും എല്ലാം കള്ളന്മാരെക്കൊണ്ട് നിറഞ്ഞു എന്നും ഈ കള്ളന്മാര്‍ എല്ല്ലാം കൂടി ഇന്ത്യയെ കട്ടുമുടിക്കുകയായിരുന്നു എന്നും ഇന്ത്യന്‍ ജനങ്ങള്‍ മൊത്തം പാപ്പരായി തെണ്ടുകയാണെന്നും ഉള്ള ഒരു പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്.

നാണവും മാനവും ഉളുപ്പും ഉണ്ടെങ്കില്‍ മന്ത്രിസഭ രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രീമതി സോണിയ ഗാന്ധി തയ്യാറാവേണ്ടത്. ബാക്കിയുള്ള പത്ത് മാസം കൂടി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഭാവമെങ്കില്‍ വെറുതെ ഇനിയും നാറുകയേയുള്ളൂ. എന്നിട്ട് അഞ്ച് കൊല്ലം പ്രതിപക്ഷത്തിരിക്കുക. അപ്പോഴേക്കും എല്ലാം കലങ്ങിത്തെളിയും. അഞ്ച് കൊല്ലം കോണ്‍ഗ്രസ്സ് ഭരണത്തില്‍ ഇല്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുകയും ഒന്നും ഇല്ല.

എനിക്ക് ഒരു കാര്യം മനസ്സിലായില്ല. റെയി‌ല്‍‌വേ മന്ത്രി ബന്‍‌സല്‍ രാജിവെച്ചതും അതിന് വേണ്ടി സോണിയാഗാന്ധി പ്രധാനമന്ത്രിയുടെ വസതി സന്ദര്‍ശിച്ചതും എല്ലാം ഇന്നലെ വൈകുന്നേരമാണല്ലൊ. അതിന് മുന്‍പ് രാവിലെ തന്നെ മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗയെ റെയില്‍‌വേ മന്ത്രിയാക്കാമെന്ന് ഏ.കെ.ആന്റണി ഉറപ്പ് കൊടുത്തല്ലൊ, അതെങ്ങനെ? അപ്പോള്‍ തിരക്കഥ ആന്റണിയുടേത് ആയിരിക്കും അല്ലേ? കേന്ദ്രത്തിലും കോണ്‍ഗ്രസ്സിലും ഒരാളെങ്കിലും അതായത് ഏ.കെ.ആന്റണിയെങ്കിലും കള്ളനല്ല എന്ന് പറയാനുള്ള സൌമനസ്യം പ്രതിപക്ഷം കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെല്ലാം പരമസാത്വികര്‍ ആണല്ലൊ.


www.keralites.net Error! Filename not specified.Error! Filename not specified.Error! Filename not specified.Error! Filename not specified.Error! Filename not specified.Error! Filename not specified.Error! Filename not specified.Error! Filename not specified.Error! Filename not specified.




--

--

Never believe what the lines of your hand predict about your future.

With
(¨`•.•´¨) Lots
 `•.¸(¨`•.•´¨) of
(¨`•.•´¨)¸.•´ Love
  `•.¸.•´    
             baby...

 

 

 

 

 

 



 

--
मँथ्यु अब्राहम  





--
मँथ्यु अब्राहम  

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___