Sunday 11 March 2012

[www.keralites.net] അമ്മയുടെയും മകന്റെയും കിടപ്പറ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍

 

അമ്മയുടെയും മകന്റെയും കിടപ്പറ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍; കാമുകനായ പ്രവാസി അറസ്‌റ്റില്‍

കൊല്ലം: മാതാവിനെ ഭീഷണിപ്പെടുത്തി മകനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുത്തിയശേഷം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും പ്രചരിപ്പിച്ച കേസില്‍ രഹസ്യ കാമുകനായ പ്രവാസി മലയാളി അറസ്‌റ്റില്‍. അമ്മയും മകനും തമ്മില്‍ ബന്ധപ്പെടുന്ന അറുപതോളം ദൃശ്യങ്ങളടങ്ങിയ സി.ഡികള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

കടയ്‌ക്കല്‍ കുമ്മിള്‍ വട്ടത്താമര കിഴക്കുംകര പുത്തന്‍വീട്ടില്‍ ഷാജഹാനെ (40)യാണ്‌ കടയ്‌ക്കല്‍ സി.ഐ: രമേശ്‌ കുമാറും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ നാട്ടുകാരിയായ മുപ്പത്തഞ്ചുകാരിയും പതിനേഴുകാരനായ ഏക മകനും വേഴ്‌ചയിലേര്‍പ്പെടുന്ന രംഗങ്ങളാണ്‌ മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റിലുമായി പ്രചരിക്കുന്നത്‌. യുവതിയുടെ ഭര്‍ത്താവ്‌ വര്‍ഷങ്ങളായി ഗള്‍ഫിലാണ്‌. മകനു മനോവൈകല്യമുണ്ടെന്നു പറയപ്പെടുന്നു.

സൗദി അറേബ്യയില്‍ ജോലിയുള്ള ഷാജഹാന്‍ യുവതിയുടെ ഏകാന്തത മുതലെടുത്താണ്‌ അടുപ്പത്തിലായത്‌. ഇയാള്‍ നാട്ടിലെത്തുമ്പോഴെല്ലാം ഇവരുടെ വീട്ടിലെത്തി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ്‌ പറഞ്ഞു. അവരുടെ നഗ്നദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്‌തു.

അമ്മയും കാമുകനും തമ്മിലുള്ള അവിഹിതബന്ധം മകന്‍ കാണാനിടയായതോടെ സംഭവങ്ങള്‍ വഴിത്തിരിവിലെത്തി. അവിഹിതബന്ധം മകന്‍ ചോദ്യം ചെയ്‌ത വിവരം യുവതി ഷാജഹാനെ യുവതി അറിയിച്ചു. ഭര്‍ത്താവ്‌ കാര്യമറിയാതിരിക്കാനായി മകനെ പാട്ടിലാക്കുക എന്ന തന്ത്രമാണു ഷാജഹാന്‍ ഉപദേശിച്ചത്‌. മകനുമായി ശാരീരികബന്ധം പുലര്‍ത്താനും ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി മകനെ കാട്ടി നിശബ്‌ദനാക്കാനും ഇയാള്‍ നിര്‍ബന്ധിച്ചു. സമ്മതിക്കാതിരുന്ന വീട്ടമ്മയെ നഗ്നഫോട്ടോകള്‍ ഭര്‍ത്താവിനു കൈമാറുമെന്നു പറഞ്ഞു പേടിപ്പിച്ചു. ഇയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ മകനു മദ്യം നല്‍കിയശേഷം താന്‍ മകനുമായി ബന്ധപ്പെട്ടെന്നാണ്‌ വീട്ടമ്മയുടെ വിശദീകരണം. എക്‌സ്-5 നോക്കിയാ മൈാബൈല്‍ഫോണ്‍ കാമറ ഉപയോഗിച്ച്‌ വീട്ടമ്മ തന്നെയാണു രംഗങ്ങള്‍ പകര്‍ത്തിയത്‌.

കാമറയിലാക്കിയ ദൃശ്യങ്ങള്‍ ഉടന്‍ എത്തിച്ചുകൊടുക്കാന്‍ ഗള്‍ഫിലായിരുന്ന ഷാജഹാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ സുഹൃത്തും പ്രവാസിയുമായ മണലുവെട്ടം സ്വദേശിക്കു മെമ്മറി കാര്‍ഡ്‌ കൈമാറാനായിരുന്നു നിര്‍ദേശം. മെമ്മറി കാര്‍ഡ്‌ വാങ്ങിയ സൃഹൃത്താണു ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നു സംശയിക്കുന്നു. ദൃശ്യങ്ങള്‍ നാട്ടിലാകെ പരന്നതോടെ വീട്ടമ്മ കടയ്‌ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമ്മയും മകനും തമ്മില്‍ ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്‌ ഷാജഹാനോടു നാട്ടിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന ഷാജഹാന്റെ ഇ-മെയില്‍ സന്ദേശമാണു കടയ്‌ക്കല്‍ പോലീസിന്‌ ലഭിച്ചത്‌. നിരപരാധിത്വം കോടതിയില്‍ തെളിയിച്ചാല്‍ മതിയെന്നു പോലീസ്‌ കര്‍ശന നിലപാടെടുത്തതോടെ കഴിഞ്ഞയാഴ്‌ച നാട്ടിലെത്തിയ ഷാജഹാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നു സി.ഐക്കു മുന്നിലെത്തിയ ഷാജഹാനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

സംഭവത്തെക്കുറിച്ചു വീട്ടമ്മയുടെ വിശദീകരണം പോലീസ്‌ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സി.ഡിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും യുവതി ഭീഷണിക്കു വഴങ്ങിയാണു മകനുമായി കിടക്ക പങ്കിട്ടമെന്നു സംശയിക്കാവുന്ന സൂചന ലഭിച്ചിട്ടില്ല. രംഗങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച കാമറ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. മെമ്മറികാര്‍ഡിന്‌ വേണ്ടി അന്വേഷണം തുടരുന്നു.

'
പ്രായപൂര്‍ത്തിയാകാത്ത' മകനുമായി ശാരീരിക ബന്ധം പുലര്‍ത്തിയതിന്‌ വീട്ടമ്മയ്‌ക്കെതിരേ ജുവനൈല്‍ നിയമപ്രകാരം കേസെടുക്കുന്നതും പോലീസിന്റെ പരിഗണനയിലാണ്‌. ഐ.ടി ആക്‌ടിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ്‌ ഷാജഹാനെതിരേ കേസെടുത്തത്‌. സംഭവം പുറത്തായതോടെ വീട്ടമ്മയേയും മകനെയും ബന്ധുക്കള്‍ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment