Thursday, 11 June 2015

[www.keralites.net]

 

അറിയാത്തവർ അറിയട്ടെ........

മാര്‍ക്കോണി റേഡിയോ കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരന്‍റെ പരീക്ഷണങ്ങള്‍ മോഷ്ടിച്ച്‌ ????

(പ്രിയപ്പെട്ട സുഹൃത്തുക്കളെ ദയവായി ഷെയർ ചെയ്യു ഈ മോഷണകഥ അറിയാത്തവർ അറിയട്ടെ..............)

ഉദയനാണു താരം എന്ന സിനിമയില്‍ രാജപ്പന്‍ ഉദയഭാനുവിന്‍റെ തിരകഥ മോഷ്ടിച്ച്‌ സുപ്പര്‍സ്റ്റാര്‍ ആയത് നിങ്ങള്‍ കണ്ടിരിക്കുമല്ലോ അത് സിനിമയില്‍ എങ്കില്‍ ഇത് യാഥാര്‍ത്ഥ്യം???

റേഡിയോയുടെ പിതാവ് എന്ന് വാഴ്ത്തപ്പെടുന്ന ഇറ്റലിക്കാരനായ ഗുലിയേല്‍മൊ മാര്‍ക്കോണി ഒരു ഇന്ത്യക്കാരന്‍റെ പരീക്ഷണങ്ങള്‍ മോഷ്ടിച്ചാണ് നോബല്‍ സമ്മാനം നേടിയത് കൃത്യമായി പറഞ്ഞാല്‍ ഭൗതിക ശാസ്ത്രത്തിനും സസ്യ ശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന സർ ജഗദീഷ് ചന്ദ്രബോസ്സാണ്‌ യഥാര്‍ത്ഥത്തില്‍ റേഡിയൊ കണ്ടുപിടിച്ചത്‌. ഇന്നും, ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ പോലും ഈ യാഥാര്‍ത്ഥ്യം അച്ചടിക്കുന്നില്ല. എന്തിനേറെ, ഭൂരിഭാഗം ഇലക്ട്രോണിക്ക്‌ എഞ്ജിനിയര്‍മാര്‍ക്കും വിദഗ്ദര്‍ക്കും അധ്യാപകര്‍ക്കും ഈ വസ്തുത അഞ്ജാതമാണ്‌. റേഡിയൊ എന്ന് പറയുമ്പോള്‍ നാമിന്ന് ഉപയോഗിക്കുന്ന റേഡിയൊ അല്ല അന്ന് മാര്‍കോണി കണ്ടുപിടിച്ചത്‌ മറിച്ച്‌ റേഡിയോ പ്രവര്‍ത്തിക്കുന്നതിന്‍റെ അടിസ്ഥാനമായ 'കമ്പിയില്ലാ കമ്പിയടി' ആണ്‌ (wireless communication).

20ാ‍ം നൂറ്റാണ്ടിന്‍റെ മുഖച്ചായ മാറ്റിയെടുത്ത ദ്ര്യശ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയ എല്ലാ ആശയവിനിമയ മുന്നേറ്റങ്ങളുടേയും അടിസ്ഥാനം ഈ കണ്ടുപിടുത്തമായിരുന്നു. 1901 ഡിസംബറിലാണ്‌ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിനു കുറുകേയും കമ്പിയില്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്ന് മാര്‍ക്കോണി തെളിയിച്ചത്‌. പക്ഷെ അതിനായി അദ്ദേഹം ഉപയോഗിച്ചത്‌ ജഗദീഷ്‌ ചന്ദ്രബോസ്സിന്‍റെ സുപ്രധാനമായ കണ്ടുപിടിത്തം (Mercury Coherer) ആയിരുന്നു. ഈ വസ്തുത മാര്‍ക്കോണി തന്‍റെ ജീവിതകാലം മുഴുവന്‍ വിദഗ്ദമായി മറച്ചുപിടിക്കുകയും അതിന്‍റെ പേറ്റന്റ്‌ സ്വന്തം പേരില്‍ നേടുകയും ചെയ്തു എന്ന് ആധുനിക ശാസ്ത്രചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

1988-ല്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കിയുള്ള Institute of Electronics and electrical Engineers (IEEE) ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നുണ്ട്‌. വാസ്തവത്തില്‍ മാര്‍ക്കോണിയും ജഗദീഷ്‌ ചന്ദ്രബോസ്സും 1894-ല്‍ തന്നെ കമ്പിയില്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്ന് വ്യത്യസ്ത രീതികളില്‍ തെളിയിച്ചിരുന്നു. കല്‍ക്കട്ടയില്‍ വച്ച്‌ ശ്രീ ബോസ്‌ നടത്തിയ പൊതുപ്രദര്‍ശനത്തില്‍ എതാണ്ട്‌ 2.5 km ദൂരത്തിലുണ്ടായിരുന്ന വെടിമരുന്ന് കമ്പിയില്ലാ തരംഗങ്ങള്‍ ഉപയോഗിച്ച്‌ കത്തിക്കുകയും ഒരു മണിമുഴക്കുകയും ചെയ്തു. ഇവയുടെ ദീര്‍ഘദൂര പരീക്ഷണമാണ്‌ ഇരുവര്‍ക്കും അസാധ്യമായിരുന്നത്‌. അതിനുള്ള പോംവഴിയായിട്ടാണ്‌ ശ്രീ ബോസ്സ്‌ Mercury Coherer കണ്ടുപിടിച്ചത്‌. മാര്‍ക്കോണി അറ്റ്‌ലാന്റിക്കിന്‌ കുറുകെയുള്ള പരീക്ഷണം നടത്തുന്നതിന്‌ മുന്‍പ്‌ തന്നെ, അതായത്‌ 1899-ല്‍ ലണ്ടനിലെ Royal Soceity-യില്‍ നടത്തപ്പെട്ട ഒരു സെമിനാറില്‍ ശ്രീ ജഗദീഷ്‌ ചന്ദ്രബോസ്‌ wireless communication-ന്‍റെ നാഴികകല്ലായ തന്‍റെ കണ്ടുപിടിത്തം പ്രബന്ധമായി അവതരിപ്പിച്ചിരുന്നു. ഇത്‌ പ്രശസ്ത്മായിരുന്ന ഒരു ഇംഗ്ലീഷ്‌ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാര്‍ക്കോണി തന്‍റെ പരീക്ഷണത്തില്‍ ശ്രീ ബോസ്സ്‌ കണ്ടുപിടിച്ചതിനു സമാനമായ ഉപകരണം ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും അത്‌ തന്‍റെ സുഹൃത്തായ ഒരു ഇറ്റാലിയന്‍ നേവല്‍ ഉദ്യോഗസ്ഥന്‍ സമ്മാനിച്ചതായാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. ഇതേ കാരണത്താല്‍ മാര്‍ക്കോണിക്ക്‌ ലഭിച്ച പേറ്റന്റ്‌ പിന്നീട്‌ തിരുത്തപ്പെടുകയുണ്ടായി. സോളാരി എന്ന ഈ നേവല്‍ ഉദ്യോഗസ്ഥന്‍ പിന്നീടൊരിക്കല്‍ അഭിപ്രായപ്പെട്ടത്‌ മാര്‍ക്കോണിക്ക്‌ സമ്മാനിച്ച ഉപകരണത്തിന്റെ ആശയം തനിക്ക്‌ ഒരു ഇംഗ്ലീഷ്‌ ശാസ്ത്രമാസികയില്‍ നിന്നാണെന്നാണ്‌. ജഗദീഷ്‌ ചന്ദ്രബോസിനു മുന്‍പ്‌ മറ്റാരും ഇതിന്‌ സമാനമായി ഒരു കണ്ടുപിടുത്തം നടത്തുകയൊ പ്രസ്സിദ്ധീകരിക്കുകയൊ ചെയ്തിരുന്നില്ല. ഇതോടനുബന്ധിച്ച്‌ മറ്റു ചില സംഭവങ്ങളും ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌.

1901-ല്‍ ലണ്ടനില്‍ നടത്തിയ പ്രബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീ ബോസ്സ്‌ സുഹൃത്തായ രവിന്ദ്രനാഥ ടാഗോറിന്‌ എഴുതിയ കത്തില്‍ ഒരു പ്രശസ്ത ടെലഗ്രാഫ്‌ കമ്പനിയുടെ പ്രതിനിധി തന്നെ സന്ദര്‍ശിച്ചതായും അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക്‌ പേറ്റന്റ്‌ എടുക്കാന്‍ കമ്പനിയെ അനുവദിക്കണം എന്ന് അവശ്യപ്പെട്ടതായി പറയുന്നുണ്ട്‌. ഏന്നാല്‍ ശ്രീ ബോസ്സിന്‌ തന്‍റെ കണ്ടുപിടിത്തങ്ങള്‍ക്കുപരിയായി വാണിജ്യതാത്പര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കമ്പനിയുടെ ആവശ്യം നിരസ്സിച്ചു. ഈ പ്രതിനിധി മാര്‍ക്കോണിയുടെ ടെലഗ്രാഫ്‌ കമ്പനിയുടെ M D ആയിരുന്ന Stephen Flood Page അണെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു പ്രധാന സംഭവം പ്രബന്ധം അവതരിപ്പിക്കാന്‍ ലണ്ടനിലെത്തിയ ബോസ്സിന്‍റെ പരീക്ഷണവിവരങ്ങള്‍ അടങ്ങിയ നോട്ട്‌പുസ്തകം അപ്രത്യക്ഷമായതാണ്‌, അവ മോഷ്ടിക്കപ്പെട്ടതായാണ്‌ കരുതപ്പെടുന്നത്‌. മാര്‍ക്കോണി തന്‍റെ പ്രശസ്തമായ കണ്ടുപിടുത്തത്തിന്‌ വളരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം(1937-ല്‍) സ്വയം എഡിറ്റ്‌ ചെയ്ത്‌ ഒരു പുസ്തകത്തില്‍ തന്‍റെ പരീക്ഷണങ്ങളുടെ നിര്‍ണ്ണായകഘട്ടത്തില്‍ ശ്രീ ജഗദീഷ്‌ ചന്ദ്രബോസ്സിന്‍റെ കണ്ടുപിടിത്തം തനിക്ക്‌ വളരെ സഹായമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്‌. മാര്‍കോണി മുഴുവന്‍ സത്യങ്ങളും വെളിപ്പെടുത്തിയില്ലായിരിക്കും. പക്ഷേ 1917ല്‍ ബോസിനു അവരുടെ രാജ്യത്തെ ഉന്നതമായ സര്‍ പട്ടം കൊടുത്തുകൊണ്ട്‌ ബ്രിട്ടീഷുകാര്‍ പ്രായശ്ചിത്തം ചെയ്തു.

(ശാസ്ത്രത്തിണ്റ്റെ ലോകത്ത്‌ ഗുലിയേല്‍മൊ മാര്‍ക്കോണിയും കുറേയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌ അതും നാം മറക്കരുത് .)

അത് കൊണ്ട് എനിക്ക്‌ പരാതി മാര്‍ക്കോണിയോടല്ല എന്‍റെ തന്നെ രാജ്യക്കാരോടാണ്‌. എന്തു കൊണ്ടാണ്‌ നാം സർ ജഗദീഷ് ചന്ദ്രബോസിനെക്കുറിച്ച്‌ പാഠപുസ്തകങ്ങളില്‍ പ്രാധാന്യം കൊടുത്തില്ല ? ഇന്ത്യയിലെ വളര്‍ന്നു വരുന്ന ശാസ്ത്ര മനസ്സുകള്‍ക്ക്‌ അത്യന്താപേക്ഷിതമായിരുന്ന ഒരു ഉത്തേജനം നല്‍കുമായിരുന്ന ഒരു വ്യക്തിയേയും അദ്ദേഹത്തിന്‌റ്റെ സംഭാവനകളേയും എന്തു കൊണ്ട്‌ നാം കണ്ടില്ലെന്ന്‌ നടിച്ചു? ഇനിയെങ്കിലും ആ തെറ്റിനു നാം പ്രായശ്ചിത്തം ചെയ്യേണ്ടിയിരിക്കുന്നു.

ആ മഹാശാസ്ത്രജ്ഞനു ഈ എളിയവന്‍റെ പ്രണാമം!

(സുഹൃത്തുക്കളെ സർ ജഗദീഷ് ചന്ദ്രബോസാണ് സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ചതും )


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] Story: ​ How God Answers our Prayers

 



Dr. Ahmed, a well-known cancer specialist, was once on his way to an important conference in another city where he was going to be granted an award in the field of medical research.

He was very excited to attend the conference
​ ​
and was desperate to reach as soon as possible. He had worked long and hard on his research and felt his efforts deserved the award he was about to obtain.

However, two hours after the plane took off, the plane made an emergency landing at the nearest airport due to some technical snag. Afraid, that he wouldn't make it in time for the conference, Dr. Ahmed immediately went to the reception and found that next flight to the destination was after ten hours. The receptionist suggested him to rent a car and drive himself down to the conference city which was only four hours away.

Having no other choice, he agreed to the idea despite his hatred for driving long distances.
Dr. Ahmed rented a car and started his journey. However, soon after he left, the weather suddenly changed and a heavy storm began. The pouring rain made it very difficult for him to see and he missed a turn he was supposed to take.

After two hours of driving, he was convinced he was lost. Driving in the heavy rain on a deserted road, feeling hungry and tired, he frantically began to look for any sign of civilization. After some time, he finally came across a small tattered house. Desperate, he got out of the car and knocked on the door. A beautiful lady opened the door. He explained the matter and asked her if he could use her telephone.

However, the lady told him that she doesn't have a phone or any electronic gadget but told the doctor that if could come inside till weather improves.
Hungry, wet and exhausted, the doctor accepted her kind offer and walked in.

The lady  gave him hot tea and something to eat. The lady told him that he can join her for prayers for which Dr. Ahmed smiled and said that he believe in hard work only and told her to continue with her prayers.

Sitting on the table and  sipping the tea, the doctor watched the woman in the dim light of candles as she prayed next to what appeared to be a small baby crib.

Every time she finished a prayer, she would start another one. Feeling that the woman might be in need of help, the doctor seized the opportunity to speak as soon as she finished her prayers. The doctor asked her what exactly she wants from the God and inquired if God will ever listen or listen to her prayers. He further asked about the small child in the crib for whom she was apparently making a lot of prayers.

The lady gave a sad smile and said that the child in the crib is his son who is suffering from a rare type of cancer and there is only one Doctor Ahmed who can cure him but she doesn't have money to afford his fee and moreover Dr Ahmed lives in another far off town. She said that God has not answered her prayer so far but said that God will create some way out one day and added that she will not allow her fears to overcome her faith.

Stunned and speechless Dr Ahmed was in tears which were rolling down his cheeks. He whispered, God is great and recollected sequence of events. ....there was malfunction in the plane, a thunderstorm hit, and he lost his way; and all of this happened because God did not just answer her prayer but also gave him a chance to come out of materialistic world and give some time to the poor helpless people who have nothing but rich prayers.

#
​ We should always remember five important steps in our daily life:
 
1)Ask
2)Believe
3)Receive
​​

4)Faith
5)Giving
May God bless us all



 

www.keralites.net

__._,_.___

Posted by: Junaid Tahir <mjunaidtahir@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] Fw: Time-Slice photography

 

Time-Slice photography
~~~~~~~~~~~~

New York Photographer Richard Silver (you may remember his work on Church Ceilings) is a prolific artist, experimenting with different and novel techniques. He has named this series "Time-Slice", in which he takes a series of photographs from 30 minutes before sunset, during, and after sunset. Silver then slices them all together into a mosaic showing the change of time in one photo.

 

Gateway to India - Mumbai, India
Fun & Info @ Keralites.net


Big Buddha - Phuket, Thailand
Fun & Info @ Keralites.net


Revolutionary Square - Havana, Cuba
Fun & Info @ Keralites.net


Parliament Building - London, England
Fun & Info @ Keralites.net


Marina Bay Sands - Singapore
Fun & Info @ Keralites.net


Sulamani Temple - Bagan, Myanmar
Fun & Info @ Keralites.net


The Colosseum - Rome, Italy
Fun & Info @ Keralites.net


The Duomo - Milan, Italy
Fun & Info @ Keralites.net


Hagia Sophia - Istanbul, Turkey
Fun & Info @ Keralites.net


Birds Nest - Bejing, China
Fun & Info @ Keralites.net


Venice, Italy
Fun & Info @ Keralites.net


Shanghai - China
Fun & Info @ Keralites.net


Tongariki - Easter Island, Chile
Fun & Info @ Keralites.net




Creating a Time Slice

I'm Dan Marker-Moore. Follow me on my journey through Hong Kong and Shanghai and learn

how I stitch together hundreds of photos to make one Time Slice image.

se Adobe Lightroom to color correct and After Effects to composite.

Click here to watch this video

Fun & Info @ Keralites.net


www.keralites.net

__._,_.___

Posted by: "Peter Hilder" <philder@southernphone.com.au>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___